ബുധനാഴ്‌ച, മേയ് 15, 2013

ജീവിതം

അഴുക്കുചാലുകളിലൂടെ മാത്രം തുടിച്ചു നീന്തുമ്പോ
സ്വപ്നങ്ങൾക്ക്
ഒരു മാൻഹോളിന്റെയത്ര ആകാശവട്ടം.

4 അഭിപ്രായങ്ങൾ:

  1. അഴുക്കുചാലുകളിലൂടെ പ്രതീക്ഷയേതുമില്ലാതെ കരയണയാനായി നീന്തുമ്പോള്‍ എന്റെ സ്വപ്നങ്ങൾ ആകാശത്തേക്കാളും വിശാലമായിരുന്നു.ദുരിതക്കയങ്ങള്‍ നീന്തി സ്വച്ഛമായ ഈ മണല്‍പ്പരപ്പിലണഞ്ഞപ്പോള്‍ സ്വപ്നങ്ങള്‍ ഒരു സൂചിക്കുഴയോളം ചെറുതാവുന്നു....
    ( ഇത് മഹത്വമേതുമില്ലാത്ത ഒരു വായനക്കാരന്റെ മറുചിന്ത....)

    മറുപടിഇല്ലാതാക്കൂ
  2. ഇരുട്ടില്‍ ഒരു തരി വെട്ടവും പോരും

    മറുപടിഇല്ലാതാക്കൂ
  3. കയത്തില്‍പ്പെട്ടവന്
    വൈയ്ക്കോല്‍തുരുമ്പും ശരണം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...